2010, നവംബർ 10, ബുധനാഴ്‌ച

ക്ഷമയും ശക്തിയും

കണക്കുപുസ്തകത്തില്‍ എന്നോ കോറിയവരകള്‍ പോലെ മഴചാരലുകള്‍ആവര്തിച്ചുകൊണ്ടിരുനു.
മണ്ണിന്റെ കിനാവുകളെ മഴ പുതിയ ജീവനുകലാക്കിമാറ്റി.
പുതിയൊരു പച്ചപ്പ്‌ ഉണര്‍ന്നു.
മണ്ണിന്റെ ക്ഷമയും ശക്തിയും ശുധതയും ..
മഴ്ഹതുല്ലിയുടെസൗന്ദര്യവും നിഷ്കളങ്കതയും ..,എതുസാഹച്ചര്യതോടും പൊരുത്തപ്പെടാനുള്ള
കഴിവും ആ പച്ചപ്പിനുണ്ടാകുമെന്നു എവരും വിചാരിച്ചു.
സമുദ്രത്തിന്റെ ആര്തിരംപലിലേക്ക്ഉള്ള ഒലിച്ചുപോക്കില്‍നിന്ന് രക്ഷിക്കുമെന്ന്
കരുതി അവനു മണ്ണും മഴയും എല്ലാ പരിചരണവും കൊടുത്തു.
എന്നാല്‍ ശക്തിയും വളക്കൂറും മാഞ്ഞ മണ്ണിനെ കുറ്റം പറയുന്ന മഴയേയും
വെണ്മയും മനോഹാരിതയും മാഞ്ഞ മഴയെ വെറുക്കുന്ന മണ്ണിനെയും
അവനു വെറുപ്പായി കഴിഞ്ഞിരുന്നു.
നിന്റെ കൂടെ കൂടിയിട്ടാണ് ഞാനിങ്ങനെ ആയതെന്നു മഴയും അതല്ല തന്റെ കൂടെ കൂടിയിട്ടാണ്‌ ഞാനിങ്ങനെ അഴുക്കുവെള്ളമായതെന്നുമഴയും പറഞ്ഞുകൊണ്ടിരുന്നു .
             അവസാനം സഹികെട്ട പച്ചപ്പ്‌ പരിസ്തി തി ദി ന തി നു
നാട്ടുനനക്കാന്‍ ചെടി വേണ്ടിയിരുന്ന കുട്ടിയുടെ കൂടെ പോയി.
തന്നെ പഴി പറഞ്ഞ അച്ഛനും അമ്മയ്ക്കും അവന്‍ കൂട്ടുകാരന്‍ ജ.സി .ബി.യോട് പറഞ്ഞു
സിറ്റിംഗ് റൂമിലും സ്വിമ്മിംഗ് പൂളിലും സ്ഥാനം കൊടുത്തു.
പിന്നെ ഏതോ രാസവളത്തിന്റെ പരിച്ചരനമെറ്റ് തലയുയര്‍ത്തി കണ്ണ് വെട്ടിച്ചങ്ങനെ .................................... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ